ന്യൂഡല്‍ഹി: അഗ്നിവീരരെ ഇകഴ്ത്തുംവിധം പ്രസ്താവന നടത്തിയ രണ്ട് ബി.ജെ.പി. നേതാക്കള്‍ക്കെതിരേ വ്യാപക വിമര്‍ശനം. കരാര്കാലയളവ് കഴിഞ്ഞാല്‍ അഗ്നിവീരര്‍ക്ക് പാര്‍ട്ടി ഓഫീസില്‍ സെക്യൂരിറ്റിജോലി നല്‍കുമെന്ന് പറഞ്ഞ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും വിരമിക്കുന്നവരെ ഡ്രൈവര്‍, ഇലക്ട്രീഷ്യന്, അലക്കുകാരന്, ബാര്‍ബര്‍ ജോലികള്‍ പരിശീലിപ്പിക്കുമെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡിയുമാണ്…
Read More »ഹായില്‍- സൗദി ചെസ് ഫെഡറേഷന് സംഘടിപ്പിച്ച വനിതകള്‍ക്കായുള്ള ഹായില്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനത്തെത്തി മലയാളി വിദ്യാര്‍ഥിനി നന്ദന മൂക്കേത്ത് മികച്ച…
Read More »ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ(Kolkata Knight Riders) 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) ഐപിഎല്ലില്‍ (IPL 2021) നാലാം കിരീടം. കിരീടപ്പോരില്‍ ചെന്നൈ…
Read More »സിഡ്നി: ലോകക്രിക്കറ്റിലെ തന്നെ എക്കാലത്തെയും ഇതിഹാസ താരം ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തായ്ലാൻഡിലെ കോയി സമുയി…
Read More »രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ് അടിച്ച് തര്‍ത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെ കേരളത്തിലുണ്ടായ വ്യാപക അതിക്രമം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന…
Read More »തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയിൽനിന്ന് സഭയുടെ പെരുമാറ്റച്ചട്ടം പഠിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രി…
Read More »തിരുവനന്തപുരം ∙ അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി. പ്രതിമാസം 40 യൂണിറ്റ്…
Read More »തിരുവനന്തപുരം: മെയ് അവസാനത്തോടെ ബിപിഎൽ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുമെന്ന കെ ഫോൺ വാദ്ഗാനം പാതി വഴിയിൽ. ഇതിനായി ഇന്റര്‍നെറ്റ് സേവന ദാതാക്കളെ കണ്ടെത്തി ടെന്റര്‍ ഉറപ്പിച്ചെങ്കിലും പ്രവര്‍ത്തനം…
Read More »മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ച് തകര്‍ത്തത്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ്…
Read More »